'രാഹുൽ ഗാന്ധി നടുത്തളത്തിൽ ഇറങ്ങി' മലയാള പത്രങ്ങൾ ഒന്നാം പേജിൽ കൊടുത്ത വാർത്ത മറ്റു സംസ്ഥാനങ്ങളിൽ പത്രത്തിൽ അകത്താളുകളിൽ പോലും സ്ഥാനം പിടിച്ചില്ല. വെറുതെയല്ല മലയാളികള് പ്രബുധരാണെന്ന് പറയുന്നത്. അടുത്ത ദിവസം ലോകസഭയിൽ ഒരു കേരള എം പി പ്രത്യേക ചർച്ചക്ക് നോട്ടീസ് നൽകിയപ്പോൾ കോണ്‍ഗ്രസ് പ്രഖ്യാപിച്ചു ' ഈ ചർച്ച രാഹുൽ ഗാന്ധി നയിക്കും ആദ്യം രാഹുൽ പ്രസങ്ങിക്കും'. പക്ഷെ ചർച്ച തുടങ്ങിയത് മല്ലികർജുനൻ. രാഹുൽ ഗാന്ധി വീണ്ടും ഉറങ്ങി തുടങ്ങി. ഇനി അടുത്ത പാർലിമെന്റ് സമ്മേളനത്തിൽ നടുത്തളത്തിൽ ഇറങ്ങാൻ തയാരാകുകയാണ് എന്നാണു ലേറ്റസ്റ്റ് വാര്ത്ത. അതിനു മുൻപ് പ്രിയങ്ക പാർടി ഏറ്റെടുക്കും എന്നും രാഹുൽ ഗേൾ ഫ്രണ്ടഉമായി നാട് കടക്കും എന്നും കേള്ക്കുന്നു. എന്തായാലും രാഹുൽ ഗാന്ധിക്ക് കേരളം നന്നായി ബോധിച്ചു. കാറിന്റെ മണ്ടയിൽ കയറി ഗോഷ്ടി കാണിച്ചാലും നേതാവിന്റെ മുണ്ട് ഊരിയാലും കള്ള് കുടിച്ചു മകളുടെ പ്രായത്തിലുള്ള വനിതാ നേതാവിനെയും കൂട്ടി രാത്രി കറങ്ങിയാലും നീലചിത്രക്കാരെ എം എൽ എ ക്വര്ട്ട്ര്സിൽ താമിസിപ്പിചാലും മലയാളികൾ വിഡ്ഢികൾ വോട്ടു ചെയ്യുമെന്നും ജയിക്കാമെന്നും രാഹുൽ മനസ്സിലാക്കിയിട്ടുണ്ട്.അത് കൊണ്ട് രാഷ്ട്രിയം അവസാനിപ്പിചിട്ടില്ലെങ്ങിൽ രാഹുലിനെ 2019 ൽ കേരളത്തിൽ പ്രതീക്ഷിക്കാം. അമേത്തിയിൽ ഇനി മത്സരിച്ചു ജയിക്കാമെന്ന ഒരു വിശ്വാസവും രാഹുലിന് ഇല്ല. മിക്കവാറും ആലപ്പുഴ മണ്ഡലം തിരഞ്ഞെടുക്കാനാണ് സാധ്യത.കാരണം വളരെയധികം 'വാർത്താശ്രദ്ധ' നേടിയ കെ സി വേണുവിന് അവിടെ ജയിക്കാമെങ്ങിൽ രാഹുലിന് അത് എളുപ്പം ആയിരിക്കുമത്രേ. അതിനിടയിൽ കേരളത്തിൽ 'മുഖ്യമന്ത്രി' ആകാനും രാഹുൽ ഗാന്ധി താല്പര്യം കാണിക്കുന്നുണ്ടത്രെ. കാരണം മുഖ്യമന്ത്രിയായി 2016 ൽ തിരഞ്ഞെടുപ്പിൽ ജയിച്ചാൽ 2014 നഷ്ടപെട്ടതൊക്കെ തിരിച്ചെടുക്കാം എന്ന് കുറച്ചു യൂത്തുകാർ രാഹുലിനെ അറിയിച്ചു എന്നാണു കിട്ടിയ വിവരം. ഏതായാലും ഗണേഷ്കുമാർ, കുഞ്ഞാലികുട്ടി, പി ജെ ജോസഫ് എന്നീ മഹാന്മാർ ഉള്ള നിയമസഭയിൽ രാഹുൽ ഗാന്ധി വരുന്നത് ഗുണം ചെയ്യും. ഗനെഷ്കുമാറിനു വനിതക്ഷേമം, കുഞ്ഞാലികുട്ടിക്കു ശിശുക്ഷേമം, പി ജെ ജൊസെഫിനു വിമാനവും ഗതാഗതവും, ശ്രത്ച്ചന്ദ്രപ്രസാതിനെ ജയിപ്പിച്ചു എം എൽ എ ക്വർറ്റെർസിന്റെ ചുമതലയുള്ള സ്പീക്കറും, അബ്ദുള്ളകുട്ടിയെ സൌരോര്ജ മന്ത്രിയും ആക്കിയാൽ കേരളം രക്ഷപ്പെടും എന്നുള്ള ഇന്റെലിജെൻസ് റിപ്പോർട്ട് രാഹുൽ ഗാന്ധിക്ക് കിട്ടിയിട്ടുണ്ടാത്രേ.