Monday, March 30, 2015

കരിങ്കുഴിയിലെ ഭീഷണി

കരിങ്കുഴിയിലെ ഡി വയ് എഫ് ഐ  ബോര്ഡ് രണ്ടു ദിവസം മുന്പാണ് സ്ഥാപിച്ചത്. ഭീഷണി ആര് എസ് എസ് കാര്ക്കെതിരെയാണ്-സ്വാഭാവികം!ഈ ഗ്രാമം ചെങ്കോട്ട ആണത്രേ-ഇവരുടെ തന്നെ നേതാവ് ദിവ്യയുടെ ഭാഷ കടമെടുക്കട്ടെ-നിന്റെയോക്കെ തന്തയുണ്ടാക്കിയതാണോടാ കരിങ്കുഴി എന്നാണു ചോദിക്കേണ്ടത്‌ .കുടിയൊഴിപ്പിച്ച കിരാതന് ചന്തുവിനെ കുടിയിരുത്തിയ ചുവന്ന മണ്ണാണ് കരിങ്കുഴി-ആണോ വലിയ കാര്യമായിപ്പോയി! അല്ല സഖാവേ ആരാ ഈ കിരാതന് ചന്തു? വല്ല ഊഹവുമുണ്ടോ? പട്ടിണി മാറ്റാനു പിടഞ്ഞു വീണു മരിച്ച ഒരാളുടെ പേര് പറയാമോ സഖാവേ? സ്വാതന്ത്രസമരത്തിന്റെ എന്ത് ചരിത്രമാ സഖാവേ നിങ്ങള്ക്കുള്ളത് ? വെള്ളക്കാര്ക്ക് ഒറ്റു കൊടുത്ത ചരിത്രമല്ലാതെ. ബോംബിന്റെ രാഷ്ട്രീയം കൊണ്ട് വന്നത് ആരാ? ആരാ ബി ജെ പി നേതാക്കളുടെ വീടിനു നേരെ ബോംബെറിഞ്ഞത്? ആരാ ബോംബെറിഞ്ഞു ചെറുപ്പക്കാരെ കൊന്നതും ജീവച്ചവമാക്കിയതും? പിഞ്ചു കുട്ടികളുടെ മുന്നില് വച്ച് ക്ലാസ്സ്‌ മുറിക്കകത്ത് അധ്യാപകനെ ബോംബെറിഞ്ഞു വെട്ടിക്കൊന്നതാരാ? സജിതലാല് എന്ന യുവാവിനെ ബോംബുകള് മാത്രം ഉപയോഗിച്ച് കൊന്നതാരാ? പന്നിയന്നൂരില് ഭാര്യയുടെ മുന്നില് വച്ച് ചന്ദ്രന് എന്ന ചെറുപ്പക്കാരനെ വെട്ടിക്കൊന്നതാരാ? പയ്യന്നൂരില് പെരുംബയില് വിനോദ്കുമാര്, പുഞ്ചക്കാട് ദാമോദരന്, പുത്തിലോട്ടു ലോഹിതാക്ഷന് ഇവരെയൊക്കെ വെട്ടിയരിഞ്ഞത് ആരുടെ പട്ടിണി മാറ്റാനാ? അമ്പതു വര്ഷത്തോളം ജനസന്ഘതിന്റെയും ബി ജെ പി യുടെയും കൊടിമരങ്ങളും കാര്യാലയങ്ങളും തകര്ത്തത് ആരായിരുന്നു ?
ഇന്ന് സ്വാഭാവികമായും തിരിച്ചടി ഉണ്ടാകും. കാരണം നിങ്ങള് തളര്ന്നു-ഞങ്ങള് വളര്ന്നു. സഖാവേ എന്താ പറഞ്ഞത് ? ഞങ്ങള്ക്ക് താങ്ങാനാവില്ലെന്നോ? ഇങ്ങു വാ അടിക്കാന്- കയ്യില് വളയിട്ട് ഇരിക്കുകയല്ല ഞങ്ങള്  ഇവിടെ- ചെങ്കൊടി എന്നെന്നും പാതി താഴ്ത്തി കെട്ടാനുള്ള ഏര്പ്പാടുണ്ടാക്കാം . രാവിലെ വീട്ടില് നിന്നിറങ്ങുമ്പോള് അമ്മ സ്വയംസേവകനെ വിജയിച്ചു വരാനാ അനുഗ്രഹിക്കുന്നതു- ആ അനുഗ്രഹം മതി നമുക്ക് ഈ ചോരകുടിയന്മാരുടെ അഹങ്കാരത്തിന് ചുട്ട മറുപടി കൊടുക്കാന്. ഡി വൈ എഫ് ഐ ക്കാരാ നീ സ്ഥാപിച്ച ഈ ബോര്ഡിന് മുന്നില് വച്ച് നമ്മള് ശാഖയെടുക്കും-അത് നിനയ്ക്ക് എത്ര കണ്ടു തങ്ങാനാവുമെന്നു നീ മറ്റൊരു ബോര്ഡ് വച്ച് നമ്മളെ അറിയിക്ക്‌.

Saturday, March 28, 2015

പയ്യന്നൂരില് "രാജവംശം" നാശത്തിന്റെ വക്കില്

അല്ബുധപ്പെടെണ്ട; ഉദ്ദേശിച്ചത് മാര്ക്സിസ്റ്റു പാര്ട്ടിയെ തന്നെ. കഴിഞ്ഞ അമ്പതു  കൊല്ലത്തോളം അതായിരുന്നല്ലോ സ്ഥിതി. വീട് കെട്ടണമെങ്കില്, മതില് കെട്ടണമെങ്കില്, കിണറു കെട്ടണമെങ്കില്, കല്യാണം കഴിക്കണമെങ്കില് എന്തിനു പറയുന്നു ചില പാര്ട്ടി ഗ്രാമങ്ങളില് കക്കൂസില് പോകാന് പോലും പാര്ട്ടി സെക്രട്ടറിയുടെ അനുമതി വേണമായിരുന്നു.പയ്യന്നൂര്  ഭരിച്ച കുറെ രാജാക്കന്മാര് ഇന്ന് ജീവനോടെയില്ല. പക്ഷെ ഈ രാജാകന്മാരുടെ പേരില് ഫുട്ബാളും വോളിബാളും  മത്സരങ്ങള് മുറക്ക് മുറക്ക് നടക്കുന്നുണ്ട്‌. 
പോലീസും പട്ടാളവും ഏരിയ സെക്രട്ടറിയുടെ ചൊല്പടിയിലായിരുന്നു. 
ഇന്ന് സംഗതി മാറി. പാര്ടിയിലെ കേമന്മാര് ഹക്കിം എന്ന പാവത്തിനെ കൊന്നു കത്തിച്ചു. കൊലയാളികള് ഇപ്പോള് ചക്രശ്വാസം വലിക്കുകയാണ്‌. ഒരു രണ്ടു വര്ഷം  മുന്പ് വരെ ഇത് പോലെയുള്ള കൊലകള്, വീട് പൊളിക്കല്, കാലും കയ്യും വെട്ടല്, മതില് പൊളിക്കല്, കല്യാണം കലക്കല് ഒക്കെ അനായാസേന ചെയ്തവര്ക്ക് ഇന്ന് ഒരു രക്ഷയുമില്ല.പിന്നെ ഇത്തരം പരിപാടിയൊക്കെ നടത്തി സംരക്ഷണം തരുന്നത് കൊണ്ടാണല്ലോ എ കെ ജി മന്ദിരത്തില് ആള് കൂടിയിരുന്നത്. ഇന്ന് ഏരിയ സെക്രട്ടറി പറയുന്നത് പോലീസ് സ്റ്റേഷനില് തൂപ്പുകാരി പോലും അനുസരിക്കുന്നില്ല. ഇവനെയൊക്കെ ഭഗവാന്റെ പേരിട്ട തന്തെയെയും തള്ളെയും ഇന്ന് പശ്താപപിക്കുന്നുണ്ട്ടകും. മറ്റു രണ്ടു കുട്ടി രാജാകന്മാരുണ്ടായിരുന്നു-സന്തോഷും സറിനും. ആര് എസ് എസ് കാര് ഒന്ന് കണണ്രുരുട്ടിയതോടെ രണ്ടും പാര്ടി പരിപാടി നിറുത്തി എന്നാണു കേട്ടത്. 

Tuesday, March 24, 2015

മാര്ക്സിസ്റ്റു പാര്ട്ടി കണ്ണുരില് സംമോഹാവസ്തയില്

മാര്ക്സിസ്റ്റു പാര്ട്ടി കണ്ണുരില് സംമോഹാവസ്തയിലാണെന്ന് എല്ലാവര്ക്കുമറിയാം. പാര്ട്ടിയില് നിന്നുള്ള ഒഴുക്ക് അവസാനിക്കുന്നത് ശാഖയിലേക്കാണെന്നതാണ് അവരെ കുഴക്കുന്നത്. രണ്ടു വര്ഷം മുന്മ്പാണ് ഇത് തുടങ്ങിയത്.
കൃത്യമായി പറഞ്ഞാല് നരേന്ദ്ര മോഡിയെ ബി ജെ പി പ്രധാനമന്ത്രി സ്ഥാനര്തിയാക്കിയ ദിവസം തൊട്ടു. ഒഴുക്ക് എല്ലാ സീമകളും ലങ്ഘിക്കുന്നു എന്നായപ്പോള് മാര്ക്സിസ്റ്റു പാര്ട്ടി അക്രമം തുടങ്ങി. പയ്യന്നുരില് ടൌണ്‍ ശാഖ കാര്യവാഹക് വിനോട്കുമാറിനെ പെരുമ്പ ചിറ്റാരിക്കോവില് വച്ച് വെട്ടിക്കൊന്നു. നിരവധി പേരെ കൊല്ലാകൊല ചെയ്തു. പക്ഷെ തിരിച്ചടിയുണ്ടായില്ല. ജയരാജന്മാര് അത്ഭുദപ്പെട്ടു. "ബി ജെ പി യെ എങ്ങിനെയെങ്ങിലും പ്രകൊപിപ്പിക്കണം; ഒരു രക്തസാക്ഷി നമുക്ക് അത്യാവശ്യമാണ്"  ജയരാജന്മാരും പോലീസ് സ്റ്റേഷനില് ബോംബുടാക്കി ശീലിച്ച  ബാലന് അങ്കിളും (സോളാര് സരിതയുടെ) ലാവലിന് കമ്മീഷനു ഏജന്റു വിജയന് സഖാവും തീരുമാനിച്ചു. അപ്പോഴാണ്‌ തെക്ക് വടക്ക് നടക്കുന്ന അശോകനേയും വാസുവിനെയും കണ്ടത്. രണ്ടിനെയും അവര് മൃഗസംരക്ഷണ വകുപ്പുകാര് അറിയാതെ പാര്ട്ടി ആപ്പീസില് കൊണ്ട് പോയി. "പേയിളകിയ ഈ രണ്ടിനെയും പാര്ട്ടിയിലെടുക്കാം. പാനൂര് വലിയ പരിപാടി നടത്താം. ബാക്കി കാര്യം ബി ജെ പി കാര് ചെയ്തോളും. നമുക്ക് ചുളുവില് രണ്ടു രക്തസാക്ഷികളെ കിട്ടും". അതായിരുന്നു ഈ കണ്ണൂര് പോളിറ്റ് ബ്യുറൊയുടെ പദ്ധതി. പക്ഷെ അതും പാളി.
അപ്പോഴേക്കും പാര്ലിമെന്റു തിരഞ്ഞെടുപ്പ് കഴിഞ്ഞു. കാസരഗോടും കന്ണൂരും കടന്നു കൂടി. പക്ഷെ ബി ജെ പി വോട്ടു ഇരട്ടിയായി വര്ദ്ധിച്ചു. മാര്ക്സിസ്റ്റു പാര്ട്ടി നേതാക്കന്മാരുടെ രക്തസമ്മര്ധം കൂടി. ഒരു ബി എം എസ് കാരനെ കൊല്ലാം. അവര് തിരിച്ചടിക്കും തീര്ച്ച. പക്ഷെ എന്നിട്ടും തിരിച്ചടിയുണ്ടായില്ല.ഇത്തവണ ജയരാജന്മാര്ക്ക് വട്ടു പിടിച്ചു. ഈ ശാഖക്കാര്ക്കിതെന്തു പറ്റി. അങ്ങിനെയാണ് ഒറ്റക്കയ്യന് ജയരാജന് വിക്രമനു കൊട്ടേഷന് കൊടുത്തത്. ജില്ല ശാരീരിക് പ്രമുഖിനെ തന്നെ കൊല്ലാന് തീരുമാനിച്ചു. വിക്രമന് അതിനു ശേഷം പയ്യണൂരെ സഹകരണ ആശുപത്രിയില് ചികില്സിപ്പിച്ചതും ഒടുവില് കാര്യാലയങ്ങളില് കൊലയാളിയുടെ പടം പ്രദര്ശിപ്പിക്കാനും തേടിപ്പിടിക്കാനും ബി ജെ പി ക്കാര് തീരുമാനിച്ചു എന്നറിഞ്ഞപ്പോള് വിക്രമന് പോലീസ് പിടിച്ചു. പക്ഷെ ഒരു രക്തസാക്ഷിയെയും കിട്ടിയില്ലലോ എന്ന ചിന്ത മാര്ക്സിസ്റ്റു പാര്ട്ടിയെ കാമത്തില് നിന്നും ക്രോധതിലേക്ക് തള്ളി വിട്ടു. പിന്നീട് പയ്യന്നൂരും പരിയാരവും ആലക്കോടും നടുവിലും മട്ടന്നൂരും കൂത്‌പരമ്പും എന്ന് വേണ്ട എവിടെയൊക്കെ മാര്ക്സിസ്റ്റു പാര്ട്ടി ഉണ്ടോ അവിടെയെല്ലാം ബി ജെ പി ക്കാര്ക് നേരെ അക്രമവും ബോംബേറും നടത്തി. എന്നിട്ടും പാവങ്ങള്ക്ക് രക്തസാക്ഷിയെ കിട്ടിയില്ല. അങ്ങിനെ ഇതികര്തവ്യത മൂഡന്മായിരിക്കുംബോഴാനു ജയരജന്മാരുക്ക് ആ സന്തോഷ വാര്ത്ത കിട്ടിയത്.
ഏതോ ഒരു പ്രേമന്-പാര്ട്ടി അന്ഗമാണത്രേ -കാലിനു വെട്ടേറ്റു തലശ്ശേരി ആശുപത്രിയിലുണ്ടാത്രേ.ജയരജന്മാര് അങ്ങോട്ടേക്ക് കുതിച്ചു.പാര്ട്ടി തൊഴിലാളികള്ക്ക് ആവേശമായി-എന്തൊരു ആത്മാറ്ഥത. പക്ഷെ ജയരജന്മാരുടെ മനസ്സില് ലഡ്ഡു പൊട്ടിയത് ഒരു രക്തസാക്ഷിയെ കിട്ടിയതിനാലാണെന്നു പാവം സഖാക്കളറിഞ്ഞിരുന്നില്ല.സ്വന്തം ആശുപത്രി സ്വന്തം ഡോക്ടര്മാര്-കോഴിക്കോട് മെഡിക്കല് കോളേജ് കൊണ്ട് പോകണ്ട-രക്ഷപെട്ടു പോയാല് നമുക്ക് നഷ്ടപ്പെടുന്നത് കുറെ കാലമായി കാത്തു നിക്കുന്ന ഒരു രക്തിസാക്ഷിയാ.അങ്ങിനെ രാത്രി പത്തു മുതല് രാവിലെ ഏഴു വരെ ഒരു നല്ല മൂത്രപ്പുര പോലുമില്ലാത്ത ഡ്യുക്ലി ആശുപത്രിയില് കിടന്നു പ്രേമന് അന്ത്യശ്വാസം വലിച്ചു. 
പിന്നെ ഒരു ആഘോഷമായിരുന്നു; ഏ കെ ജി മന്ദിരങ്ങളില് ബോംബുകള് എത്തി.പാര്ട്ടി പരിശീലനം കിട്ടിയ 
ഗുണ്ടകള് തെരുവിലറങ്ങി; പക്ഷെ ജനങ്ങള് ബി ജെ പിയുടെ കൂടെയായിരുന്നു. ബോംബും കൊണ്ട് വന്ന കുട്ടിസഖാക്കള്ക്ക് ചിലയിടങ്ങളില് ഷഡഡി പോലുമില്ലാതെ ഓടി പോകേണ്ടി വന്നത്രെ. 
അതോടെ മാര്ക്സിസ്റ്റു പാര്ട്ടി സംമോഹാവസ്തയില് ആയി. 
ഇനി ബാക്കിയുള്ള ഒരേ ഒരു അവസ്ഥ "സ്മൃതി വിഭ്രമം' ആണ്. അതിന്റെ സൂചന ഇ പി ജയാരജാന്റെ സ്പീക്കറെ കുറിച്ചുള്ള പരാമര്ശത്തില് തുടങ്ങി എന്നാണു മനസ്സിലാകുന്നത്‌.
2016 തിരഞ്ഞെടുപ്പോടെ കേരളം; പ്രത്യേകിച്ച് കണ്ണൂര് പതിറ്റാണ്ടുകളായി പ്രതീക്ഷയോടെ കാത്തു നില്ക്കുന്ന
മാര്ക്സിസ്റ്റു പാര്ട്ടിയുടെ "സര് വ്വ നാശം" എത്തുമെന്നാണ് റിപ്പോര്ട്ട്‌ .

Saturday, March 14, 2015

നാടക മത്സരം അവസാനിച്ചു: സി പി എമ്മിന് ഒന്നാം സ്ഥാനം

കേരളം കണ്ട ഏറ്റവും മികച്ച നാടക മത്സരംആയിരുന്നു 13 നു കേരള നിയമസഭയിലും പുറത്തും കണ്ടത്.
എല് ഡി എഫ് കൂടാരത്തില് നിന്നും മത്സരിച്ച നാടകങ്ങള് സി പി എമ്മിന്റെ "ശിവന് കുട്ടി മേശപ്പുറത്തു',
ജനത ദള്ളിന്റെ " ഞാന് ജമീല", സി പി ഐ യുടെ "ബിജി മോളെ തടയാനാരുണ്ട്", കെ ടി ജലീലിന്റെ "ഞമ്മക്ക്  കസേര ഹറാം" എന്നിവയായിരുന്നു. യു ഡി എഫ് ക്യാമ്പിലെ നാടകങ്ങള് മാണി സാറിന്റെ "നോട്ടടി യന്ത്രം", പി സി ജോര്ജിന്റെ "പൂഞ്ഞാര് രാജ", ശിവദാസന്  നായരുടെ "കെട്ടിപ്പുടി" എന്നിവയായിരുന്നു. മികച്ച നാടകമായി "ശിവന് കുട്ടി മേശപ്പുറത്തു' തിരഞ്ഞെടുത്തു. ശിവന് കുട്ടിയെ മികച്ച നടനായും ലതികയെ മികച്ച നടിയായും തിരഞ്ഞെടുത്തു. "തോളില് കടിയിലൂടെ' ജനങളുടെ കയ്യടി നേടിയ ജമീല പ്രകാശത്തിനും കസേര മറിച്ചിട്ട പ്രകടനത്തിന് ഇ പി ജയരാജനും (അവന് തന്നെ-പടിപ്പു മുടക്ക് സമരത്തിനെതിരെ കുട്ടി സഖാക്കളെ ഉപദേശിച്ച ലവന്) ജൂറിയുടെ പ്രത്യേക പരാമര്ശം.
അതിനിടെ ഈ നാടകം കളിക്കെതിരെ സഭക്ക് പുറത്തു പ്രകടനം നടത്തിയ യുവമോര്ച്ചക്കാരെ പോലീസ് തല്ലിച്ചതച്ചു. സമരം അവസാനിപ്പിച്ചു നിയമസഭ പരിസരം മാതൃകാപരമായി ശുചീകരിച്ച യുവമോര്ച്ച ക്കാര്ക്കെതിരെ പ്രമേയം ഐക്യകണ്ടേന നിയമസഭ പാസാക്കി.ശുചീകരണം നടത്തിയ  യുവമോര്ച്ചയുടെ പ്രവര്ത്തനം രാഷ്ട്രീയക്കാര്ക്ക് യോജിച്ചതല്ലന്നും  യുവമോര്ച്ചയെ  നിരോധിക്കണമെന്നും അച്യതാനന്ദന് ആവശ്യപ്പെട്ടു. യുവമോര്ച്ചയെ നിരോധിക്കെണ്ടാതില്ലെന്നും എന്താണ് വേണ്ടതെന്നു പോളിറ്റ് ബ്യുറോ തീരുമാനിക്കുമെന്നും പിണറായി പ്രഖ്യാപിച്ചു. യുവമോര്ച്ചയുടെ കാര്യത്തില് തീരുമാനിക്കാന് വി എസ്സിനെ ആരും ചുമതലപ്പെടുത്തിയിട്ടില്ലെന്നു പ്രകാശ് കാരാട്ട് പത്രക്കുറിപ്പിലൂടെ അറിയിച്ചു.

Friday, March 6, 2015

കേജ്രിവാല് ബെങ്ങലുരുവില്

 കേജ്രിവാള്  ബെങ്ങലുരുവില് വന്നപ്പോളു  ആം ആദ്മിയില് നിന്നും ബഡാ ആദ്മിയിലേക്ക് മതം മാറിയത് മാധ്യമങ്ങള്ക്ക് വാര്ത്തയായില്ല. മാധ്യമങ്ങള്ക്ക് താല്പര്യം കേരളത്തിലും മറ്റു ചില പ്രദേശങ്ങളിലും നടക്കുന്ന ഘര് വാപസ്സി ആണല്ലോ. അവശ ഹിന്ദു വിഭാഗങ്ങളിലെ ജനങ്ങളെ പറ്റിച്ചു മതം മാറ്റുകയും അവര് അത് തിരിച്ചറിഞ്ഞപ്പോള് സ്വധര്മത്തിലേക്ക് മടങ്ങി വരുന്നതുമാണല്ലോ ഘര് വാപസ്സി.  കേജ്രിവാള്  ആരാ മോന്? കഴിഞ്ഞ വര്ഷം സത്യപ്രതിന്ജക്ക് മെട്രോ വണ്ടിയില് ടിക്കറ്റ്‌ എടുത്തു പോയ കേജ്രിവാള് ബന്ഗുലുരുവില് ഇറങ്ങി ആശുപത്രിയിലേക്ക് പോകുമ്പോള് പിറകിലും മുൻപിലുമായി 35 വാഹനങ്ങള്. വി ഐ പി കള് പോലും അന്ധാളിച്ചു പോയി. അത് കൊണ്ടും തീര്ന്നില്ല.  ആം ആദ്മികള് ടോള് ബൂത്തില് ക്യു നിക്കുമ്പോള് കേജ്രിവാള് ചേട്ടന് കാശും കൊടുക്കാതെ ആം ആദ്മികൾക്ക് ടാറ്റായും കൊടുത്തു ഒരു പോക്ക്.
കേജ്രിവാള് ചേട്ടന് മിടുക്കനാ. മോഡി പല തവണ പറഞ്ഞിട്ടും ചുമക്കു ചികിലസക്ക് മടി കാണിച്ച വിരുതന് പാര്ട്ടിയില് വിമതന്മാരെ ഒതുക്കാന് എല്ലാ പദ്ധതികളും തയ്യാറാക്കി ബങ്ങലുരുവിലെക്കു ഒരു മുങ്ങല്. കൊണ്ഗ്രെസ്സിലെ വലിയ കളിക്കാര് പോലും അമ്പരന്നു പോയി. ഇന്നലെ രാഷ്ട്രിയത്തിലേക്ക് വന്ന ഈ പീരപയ്യന് ആള് കേമനാണല്ലോ.
ലോകസഭ തിരഞ്ഞെടുപ്പില് ഫലം വന്നപ്പോള് കേജ്രിവാള് ചേട്ടന്കാര്യം മനസ്സിലായി. ഈ പരിപ്പ് എവിടെയും വേവില്ല;ദില്ലി ഒഴികെ. മോഡിജിയുടെ ആദ്യ പ്രകടനം കൂടി കണ്ടപ്പോള് ഉറപ്പിച്ചു. ദില്ലിക്ക് പുറത്തു സ്വപ്നം പോലും കാണണ്ട എന്ന്. ദില്ലിയില് രാത്രിക്ക് ആഫ്രിക്കകാരിയുടെ മൂത്രമൊഴി നിര്തിച്ച സോമനാഥ ഭാരതിയും എന്ത് പൊട്ടത്തരവും വിളിച്ചു പറയാനു ഒരു ഉളുപ്പുമില്ലാത്ത ആശുതോഷും ഒക്കെ ഉള്ളപ്പോള് ആര്ക്ക് വേണം യോഗെന്ദ്രന്? ആര്ക്ക് വേണം പ്രശാന്തന്? ഇവര് ഒരു ബാധ്യത മാത്രമല്ല ശല്യവുമാണ്‌. ഇപ്പോള് തന്നെ അവര് ആവശ്യപെട്ടതെന്താ-കഴിഞ്ഞ ദില്ലി തിരഞ്ഞെടുപ്പില് കിട്ടിയ സംഭാവ്വനയുടെയും ചിലവിന്റെയും കണക്കു.തീര്ന്നില്ല-കുറച്ചു ആം ആദ്മി എം എല് എ മാര് തിരഞ്ഞെടുപ്പില് മദ്യവും കാശും കൊടുത്തു വോട്ടു വാങ്ങിയത് അന്വേഷിക്കണം പോലും! സഹിക്കാനു പറ്റുമോ കേജ്രിവാള് അണ്ണന്. പിടിച്ചു പുറത്താക്കി രണ്ടെണ്ണതിനെയും.
ഭരണത്തില് വന്നിട്ട് മാസം ഒന്നാകുന്നു.ലോക്പാലിനെ കുറിച്ച് മിണ്ടുന്നില്ല. സൗജന്യ വയ്ഫയ് പിന്നെ പറയണ്ട. ഇപ്പോള് സുഖ ചികിത്സ-ഇങ്ങു ദൂരെ ബന്ഗുലുരുവില്! നമിക്കുന്നു അണ്ണാ- ആം ആദ്മിയുടെ പേരും പറഞ്ഞു വോട്ടു വാങ്ങി ഇത് തന്നെ ചെയ്യണം.